സിനിമയില്‍ അദ്ദേഹം വളർത്തി വലുതാക്കിയരാല്‍ തന്നെ അവഹേളിതനായി; അറ്റ്ലസ് രാമചന്ദ്രന്റെ വേര്‍പാടില്‍ വികാരാധീനനായി നിര്‍മാതാവ് കെ ടീ കുഞ്ഞുമോന്‍

കേരളത്തിലെ അറിയപ്പെടുന്ന വ്യവസായിയും സിനിമ നിർമാതാവും നടനും ഒക്കെയായി മലയാളികള്‍ക്ക്  ഏറെ പരിചിതനായ അറ്റ്ലറ്റ് രാമചന്ദ്രന്റെ വിയോഗം വലിയ വേദനയാണ് ഓരോ മലയാളിയിലും ഉണ്ടാക്കിയത്. ഒരു കാലത്ത് വ്യവസായ രംഗത്ത് തിളങ്ങി നിന്നിരുന്ന അദ്ദേഹത്തിന്‍റെ ബിസിനസ്  വളരെ പെട്ടന്നാണ് തകര്‍ച്ചയിലേക്ക് കൂപ്പു കുത്തുന്നത്. ഏറെ നാളത്തെ തകര്‍ച്ചയ്ക്ക് ശേഷം ഔ തിരിച്ചു വരവിന് ഒരുങ്ങുന്നതിനിടെയാണ് വിയോഗം.   

atles ramandran 1
സിനിമയില്‍ അദ്ദേഹം വളർത്തി വലുതാക്കിയരാല്‍ തന്നെ അവഹേളിതനായി; അറ്റ്ലസ് രാമചന്ദ്രന്റെ വേര്‍പാടില്‍ വികാരാധീനനായി നിര്‍മാതാവ് കെ ടീ കുഞ്ഞുമോന്‍ 1

കലാസാംസ്കാരിക രംഗത്തെ നിരവധി പേർ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു രംഗത്ത് വന്നിരുന്നു. അതിൽ പ്രമുഖ നിർമ്മാതാവായ കേറ്റി കുഞ്ഞുമോന്റെ കുറുപ്പ് ഏറെ ശ്രദ്ധ നേടി. കഴിഞ്ഞ ആഴ്ച ദുബായിൽ വച്ച് കണ്ടപ്പോൾ വീണ്ടും അതി ശക്തമായി തിരിച്ചു വരും എന്നാണ് അറ്റ്ലസ് രാമചന്ദ്രൻ തന്നോട് പറഞ്ഞതെന്ന് കെ ടി കുഞ്ഞുമോൻ പറയുന്നു. വഞ്ചനയിലും ചതിക്കുഴിയിലും പെട്ട് മാനസിക ദുരന്തങ്ങൾ അനുഭവിച്ച അദ്ദേഹം തിരിച്ചു വരുന്നു എന്ന് കേട്ടപ്പോൾ വലിയ സന്തോഷമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഒറ്റരാത്രിയിൽ അതെല്ലാം അവസാനിച്ചവെന്ന് അദ്ദേഹം കുറിച്ചു . സിനിമയിൽ അദ്ദേഹം വളർത്തി വലുതാക്കിയവരാല്‍ തന്നെ അവഹേളിതനായി അദ്ദേഹം  തന്റെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ബാക്കി വെച്ചാണ് യാത്രയായത് എന്ന് കെ റ്റി കുഞ്ഞുമോൻ കുറിക്കുന്നു. അറ്റ്ലസ് രാമചന്ദ്രന്റെ വേർപാട് തന്നിൽ ഉണ്ടാക്കിയ ഞെട്ടലും ദുഃഖവും പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. ഉറ്റമിത്രത്തിന്റെ പെട്ടെന്നുള്ള വേർപാട്  വല്ലാതെ ദുഃഖത്തിൽ വാഴ്ത്തുന്നു.

atlas ramachandran gold
സിനിമയില്‍ അദ്ദേഹം വളർത്തി വലുതാക്കിയരാല്‍ തന്നെ അവഹേളിതനായി; അറ്റ്ലസ് രാമചന്ദ്രന്റെ വേര്‍പാടില്‍ വികാരാധീനനായി നിര്‍മാതാവ് കെ ടീ കുഞ്ഞുമോന്‍ 2

 പലരുടെയും ജീവിതത്തിന്റെ പ്രകാശം ചൊരിഞ്ഞ് ഒടുവിൽ സിനിമയിൽ അദ്ദേഹം തന്നെ വളർത്തി വലുതാക്കിയവരാൻ തന്നെ അവഹേളനായ അദ്ദേഹം നിരവധി ലക്ഷ്യങ്ങളും ആഗ്രഹങ്ങളും ബാക്കി വെച്ചാണ് യാത്രയാകുന്നത്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്ന് കെ.റ്റി കുഞ്ഞുമോൻ കുറച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button